തനിക്ക് ബന്ധമില്ലാത്ത വിഷയമായതിനാല്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് തന്നെ ഈ പ്രശ്നത്തിലേക്ക് ഉള്‍പ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് സംഘടനാ തീരുമാനത്തിനനുസരിച്ചാണ്. ഇക്കാര്യത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവരാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.